Friday, October 8, 2010

]cnXyKw

]mXncm¡p fncn\p ISw ]dªns«sâ
hoW \n\¡p Xcp¶q
hÔyXmc¯n\p ISw ]dªns«sâ
P·w \n\¡p Xcp¶q
kÔytbmsS¶pw ISw sIm­v R\näp-
cmKw \n\¡p Xcp¶q
Cud\mw amcnhnsÃmfnt]mse \osb¶nÂ
\mKambv Npän¸Scq.


]p©ncnbneÂ]w hnjmZw IeÀ¯nsb³
kwKoXsaÃmw Xcp¶q
sh¬ NndIn \n¶psamcp XqenIbneqsSsbþ
¶p× Rm³ Zm\w Xcp¶q
I×ngnbn \n¶psamcp ]oenbneqsSsbþ
¶mÔyw \n\¡p Xcp¶q
IrjvWkÀ¸¯n³ hnjw Noänsb³ hyÀZv[þ
IÂ]\Ifn aqÀO \ÂIq.

ഗ്രീഷ്മമേ.....

ഗ്രീഷ്മമേ.....

ഗ്രീഷ്മമേ,കരിഞ്ഞപുല്‍നാമ്പില്‍നിന്നു
നിന്നുള്‍ത്താപമറിയുന്നു ഞാന്‍
പൂവിട്ടു നില്‍ക്കുന്ന വാകകളില്‍ നിന്നു നിന്‍
പ്രണയാവര്‍ണങ്ങളറിയുന്നു ഞാന്‍
കത്തിക്കുകാത്മീയ ചോദനക, ളലിവുകള്‍
കരിയിക്കുകെന്റെ ഹരിതഭമാം കനവുകള്‍.
കാത്തിരിക്കുന്നതാര്‍ക്കെന്നോ, കുളുര്‍മതന്‍
കണ്മഷിയണിഞ്ഞു കരിഞ്ഞ മേഘത്തിനെ.

ഓര്‍ത്തിരിക്കുന്നതെന്തെന്നോ,അരിച്ചരി
ച്ചോടിയെത്തുന്നോരലിവിനെ, കുളിരിനെ.
ഗ്രീഷ്മമേ, വിടനിന ക്കിനിവരുമൊരേപ്രിലിന്‍
തീക്ഷ്ണ നിശ്വാസമായ്‌ തിരികെ വരാം.
മഞ്ഞക്കണിക്കൊന്ന പൂവിട്ട മേട്ടിലെ
പൊന്നായ്‌ പൊടിപ്പായി മൂളിടാം, പാടിടാം.

മഴ

മഴ
















ടലലകളില്‍നി ന്നീറന്‍ കോരി
കര്‍ക്കിടകക്കരി മേഘം ചുറ്റി
കുന്നില്‍ നിന്നും കുളിരും പേറി
മുന്നിലണഞ്ഞവളാ, രവളുടെ കരി
വര്‍ണം, നീള്‍മിഴിതന്നില്‍
നിറഞ്ഞുകവിഞ്ഞ കിനാവുകള്‍
എന്നില്‍ മയങ്ങിയുണര്‍ന്നെഴുനേറ്റൂ.
കാരിരുളലയില്‍ നിന്നുമുയര്‍ന്നോ രാദിയുഷസ്സുകണക്കേ
കന്യേ, നീയെന്‍ നാഭീ പദ്മദലത്തില്‍ നിറഞ്ഞരുളാവൂ
പദ്മത്താലെയൊരഞ്ചിത ബാണം കൊണ്ടുണരാവൂ
ഉണര്‍വിന്നൂര്‍ധ്വനിമേഷങ്ങളിലെ ന്നുള്ളറകളിലെഴു മഗ്നിനിലാവി-
ന്നണയാ ജ്വാലയില്‍ നിറകതിരാവുക
ആദിപിതാവിന്‍ രധ്യയിലന്ത്യമൊ രല്‍പകണത്തിനു പൂര്‍ണ്ണതയാവുക
നീയെന്‍ ജീവനു നിറകതിരാവുക.